Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_right...

ഇരുട്ടുമുറികളിൽനിന്ന് അവർ പറന്നു; പുതുവെളിച്ചം കാണാൻ

text_fields
bookmark_border
melattur palliative
cancel
camera_alt

കിടപ്പിലായ രോഗികൾക്കായി മേലാറ്റൂർ പാലിയേറ്റിവ് കെയർ സംഘടിപ്പിച്ച വിനോദയാത്രയിൽനിന്ന്

മേലാറ്റൂർ (മലപ്പുറം): നാല് ചുമരുകൾക്കുള്ളിൽ വേദനിച്ചുജീവിക്കുന്ന രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് മേലാറ്റൂർ പാലിയേറ്റിവ് കെയർ. 12ഒാളം വരുന്ന വളൻറിയൻമാരുടെ നേതൃത്വത്തിൽ 50ലേറെ പേരെയാണ് യാത്ര കൊണ്ടുപോയത്.

രോഗികളുടെ മാനസികോല്ലാസത്തിനായി എല്ലാ വർഷവും ഇവർക്കായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. പാട്ടുപാടിയും ഉല്ലസിച്ചും ആനന്ദിച്ചും അവർ ഒരുദിനം സന്തോഷത്തിേൻറതാക്കി മാറ്റി.

തിരൂർ നൂർലേക്ക്, തിരൂർ കൂട്ടായി കടപ്പുറം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഒറ്റപെടൽ അനുഭവിക്കുന്ന രോഗികളെ മാസത്തിൽ ഒരുദിനം മേലാറ്റൂരിലെ പാലിയേറ്റിവ് കെയർ യൂനിറ്റിലെത്തിച്ച് ഗാനമേളയും മറ്റു കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palliative caremelattur
News Summary - They came out of the dark rooms; To see the new light
Next Story