Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightആശുപത്രി പ്രവർത്തനം...

ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം കഠിന തടവ്

text_fields
bookmark_border
സിദ്ദീഖ്
cancel
camera_alt

സിദ്ദീഖ്

മഞ്ചേരി: ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനും ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രതിക്ക് ഒരു വർഷം കഠിന തടവ് വിധിച്ചു. പൊന്നാനി മാളിയേക്കൽ സിദ്ദീഖിനെയാണ് (48) മഞ്ചേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്.

2022 ഡിസംബർ 14ന് ഉച്ചക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രതി ബഹളം വെക്കുകയും ഡ്യൂട്ടി ഡോക്ടറായ പരാതിക്കാരിയെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരി മിനിയെ അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന കല്ലു കൊണ്ട് തലക്ക് എറിയുകയും ചെയ്തുവെന്നാണ് കേസ്.

പൊന്നാനി പൊലീസ് ഇന്‍സ്പെക്ടറായിരുന്നു വിനോദ് വലിയാറ്റൂര്‍ ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. പ്രതിയെ പൊന്നാനി സബ്ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMalappuram News
News Summary - One year rigorous imprisonment for the accused who obstructed the operation of the hospital
Next Story