Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകടകശ്ശേരി കൊലപാതകം:...

കടകശ്ശേരി കൊലപാതകം: രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
portrait
cancel
camera_alt

പൊലീസ്

പുറത്തുവിട്ട രേഖാചിത്രം

കുറ്റിപ്പുറം: തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന യുവാവിെൻറ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അയൽവാസിയായ അഡ്വ. അഹമ്മദ് ബഷീർ കൊലപാതകം നടന്ന വീടിന് സമീപത്ത് കണ്ടെന്ന് പറഞ്ഞ രണ്ട് യുവാക്കളിൽ ഒരാളുടെ രേഖാചിത്രമാണ് പൊലീസ് തയാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡിവൈ.എസ്.പി തിരൂർ (ഫോൺ: 9497990105), ചങ്ങരംകുളം സി.ഐ (ഫോൺ: 9497947224) എന്നിവരെ അറിയിക്കണം. സംഭവദിവസം വൈകീട്ട് 5.19നാണ് അഹമ്മദ് ബഷീർ യുവാക്കളെ കണ്ടത്. കറുപ്പിൽ ചുവപ്പ് വരയുള്ള പുതിയ മോഡൽ 220 പൾസർ ബൈക്കിലാണ് ഇവർ സംഭവസ്ഥലത്തെത്തിയത്. അഹമ്മദ് ബഷീർ വയോധികയുടെ വീടിന് മുന്നിലൂടെ പോകുേമ്പാഴാണ് സംശയാസ്പദ സാഹചര്യത്തിൽ യുവാക്കളെ കണ്ടത്.

ഇതേ യുവാക്കളെ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മറ്റു ചിലരും കണ്ടതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരിസരങ്ങളിലെ സി.സി.ടി.വി കാമറകളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്ന യുവാക്കൾക്ക് പ്രദേശവാസികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയും ഡിവൈ.എസ്.പി ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിൽ നാട്ടുകാരെ ചോദ്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portraitKadakassery murder
News Summary - Kadakassery murder: Drawing released
Next Story