Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_right...

പ്രായപൂർത്തിയാവാത്തവർ വാഹനമോടിച്ചു; മൂന്ന് രക്ഷിതാക്കൾക്കെതിരെ കേസ്

text_fields
bookmark_border
Minors Driving
cancel
camera_alt

Representational Image

കാളികാവ്: കുട്ടികൾക്ക് നിരത്തിലിറങ്ങാൻ വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കാളികാവ് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. രണ്ടു കുട്ടികളുടെ പിതാക്കന്മാർക്കും ഒരു കുട്ടിയുടെ അമ്മായിക്കുമെതിരെയാണ് കാളികാവ് എസ്.എച്ച്.ഒ ശശിധരൻപിള്ള കേസെടുത്തത്.

പ്രായപൂർത്തിയാവാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്നത് 1988ലെ മോട്ടോർ വാഹന നിയമപ്രകാരം മൂന്നു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ അമ്പതിലേറെ കേസാണ് കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ചുങ്കത്തറയിൽ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാർഥികളും പ്രായപൂർത്തിയാകാത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള സ്കൂൾ വിദ്യാർഥികൾ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. ഇതിനെ തുടർന്ന് സംസ്ഥാനത്തുടനീളം കർശന നിരീക്ഷണമാണ് നടക്കുന്നത്. വാഹനം വാടകക്ക് നൽകുന്നയാളും കുറ്റക്കാരനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseKalikavuDrivingMinorsMalappuram
News Summary - Case against three parents for driving vehicle by minors
Next Story