Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightനിബയുടെ എ പ്ലസ്...

നിബയുടെ എ പ്ലസ് നേട്ടത്തിന് ഇരട്ടി മധുരം

text_fields
bookmark_border
നിബയുടെ എ പ്ലസ് നേട്ടത്തിന് ഇരട്ടി മധുരം
cancel
camera_alt

എ പ്ലസ് വിജയം നേടിയ ആഹ്ലാദത്തിൽ മാതാവ് സൽമത്ത് നിബക്ക് മുത്തം നൽകുന്നു

എടവണ്ണ: ശാരീരിക വൈകല്യങ്ങളെ തോൽപിച്ച് ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശി നിബ പർവീൻ. ശാരീരിക വൈകല്യങ്ങളുള്ള ഈ മിടുക്കിക്ക് പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവില്ല. ഈ സാഹചര്യം മറികടന്നാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

കിഴക്കേ ചാത്തല്ലൂർ കൊരമ്പയിൽ അബ്ദുൽ ഹമീദിെൻറയും സൽമത്തിെൻറയും മൂന്നാമത്തെ മകളാണ്. മമ്പാട് എം.ഇ.എസ് കോളജിൽനിന്ന് ബിരുദമെടുത്ത ശേഷം ഐ.എ.എസ് ഓഫിസർ ആകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം. സൽമയാണ് മാതാവ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A plusNiba
News Summary - Twice as sweet for Niba's A Plus gain
Next Story