Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെട്ടത്തൂരിൽ ഇത്തവണ...

വെട്ടത്തൂരിൽ ഇത്തവണ സി.പി.എം, സി.പി.െഎ ഒരുമിച്ച്

text_fields
bookmark_border
വെട്ടത്തൂരിൽ ഇത്തവണ സി.പി.എം, സി.പി.െഎ ഒരുമിച്ച്
cancel

വെട്ടത്തൂർ: പഞ്ചായത്തിൽ ഇത്തവണ സി.പി.എം, സി.പി.െഎ പാർട്ടികൾ മുന്നണി സംവിധാനത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ശശിധരനും സി.പി.െഎ ലോക്കൽ കമ്മിറ്റി സെക്രട്ടറി മൻസൂർ വെട്ടത്തൂരും അറിയിച്ചു.

എൽ.ഡി.എഫ് കമ്മിറ്റി അടുത്തദിവസം നിലവിൽവരും. തനിച്ച് മത്സരിക്കുമെന്ന് സി.പി.െഎ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം നടന്ന ചർച്ചയിലാണ് ഒരുമിച്ച് മുന്നോട്ടുപോകാൻ തീരുമാനമായത്. പഞ്ചായത്തിലെ ഏഴാം വാർഡിൽ (ഏഴുതല) സി.പി.െഎ മത്സരിക്കും.

കഴിഞ്ഞ തവണയാണ് സി.പി.െഎ തെരഞ്ഞെടുപ്പ് രംഗത്ത് വന്നത്. അന്ന് ചർച്ച നടക്കാത്തതിനാൽ കാര്യാവട്ടം ബ്ലോക്ക് വാർഡിലും മൂന്ന് പഞ്ചായത്ത് വാർഡിലും സി.പി.െഎ ഒറ്റക്ക് മത്സരിച്ചു. 16 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും സി.പി.എമ്മിനും എട്ട് വീതം സീറ്റുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിൽ യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്.

ഇത്തവണ പഞ്ചായത്ത് പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ഒരുമിച്ചുനീങ്ങാൻ തീരുമാനിച്ചതെന്നും വരുന്ന തെരഞ്ഞെടുപ്പുകളിലും മുന്നണി സംവിധാനം ഉൗട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം, സി.പി.െഎ മുന്നണി സംവിധാനം നിലവിൽവരുന്നത്. മുഴുവൻ വാർഡുകളിലെയും ഇടത് സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPMlocal body election 2020vettathur
News Summary - cpi and cpm will fought together in vettathur
Next Story