Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹത്തിനുവേണ്ടിയുള്ള...

വിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റം നിരോധിക്കാൻ കർണാടക

text_fields
bookmark_border
വിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റം നിരോധിക്കാൻ കർണാടക ബംഗളൂരു: വിവാഹത്തിനുവേണ്ടി മതംമാറ്റം നടത്തുന്നത് തടയുന്നതിനുള്ള നിയമം നടപ്പാക്കാനുള്ള നീക്കവുമായി കർണാടക. ഇതിനായി കർണാടകയിൽ പ്രത്യേക നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിവാഹത്തിനുവേണ്ടി മതം മാറുന്നത് നിയമവിരുദ്ധമാണെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിനായി പ്രത്യേക നിയമനിർമാണത്തിന് കർണാടക ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പുതുതായി വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈകോടതി വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയത്. നേരത്തേ ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും 'ലവ് ജിഹാദെന്ന്' ആരോപിച്ച് മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story