Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഒരു നമ്പറിൽ രണ്ട്...

ഒരു നമ്പറിൽ രണ്ട് ബൈക്കുകൾ: മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി

text_fields
bookmark_border
ഒരു നമ്പറിൽ രണ്ട് ബൈക്കുകൾ: മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി
cancel
camera_alt

ഒരേ രജിസ്‌ട്രേഷൻ നമ്പറിലുള്ള രണ്ട് ബുള്ളറ്റുകൾ

വടകര: ഒരു നമ്പറിൽ രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വടകര, തലശ്ശേരി ആർ.ടി ഓഫിസുകളിലാണ് ഒരേ നമ്പറിലുള്ള ബൈക്കുകൾ രജിസ്റ്റർ ചെയ്തത്.

വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് കെ.എൽ 04 എ 4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1993ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യം രജിസ്‌ട്രേഷൻ ചെയ്തത്.

ഇതിനു ശേഷം വിവിധ ആളുകൾ ബുള്ളറ്റ് കൈവശം വെച്ചിരുന്നു. ഉടമസ്ഥാവകാശം മാറിയ ശേഷമാണ് ഇരു വാഹനങ്ങളും രജിസ്റ്റർ ചെയ്തതായി കാണുന്നത്. രണ്ട് ബുള്ളറ്റുകൾക്കും ഒറിജിനൽ ആർ.സിയും ഉണ്ട്. എന്നാൽ രജിത്തിന്റെ പേരിലുള്ള ബുള്ളറ്റ് വർഷങ്ങൾക്കുമുമ്പ് കൈമാറ്റം ചെയ്‌തെങ്കിലും ഇതുവരെ ഉടമസ്ഥാവകാശം മാറിയിട്ടില്ല.

വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്ക് 2022 ജനുവരി മാസം വടകര ആർ.ടി.ഒ റിന്യൂവൽ ചെയ്ത് 2026വരെ പുതുക്കി നൽകിയിട്ടുമുണ്ട്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് ഒന്നര മാസം മുമ്പ് റിന്യൂവൽ ചെയ്യാൻ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.

തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ വാഹനത്തിന്റെ ചേസിസ്‌ നമ്പർ സ്കെച്ച് ചെയ്തെടുത്താണ് വാഹനത്തിന് രജിസ്‌ട്രേഷൻ പുതുക്കി നൽകിയിരുന്നത്. ഒരേ നമ്പറുകൾ കണ്ടെത്താൻ പ്രയാസവുമായിരുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റ് വെയറായ വാഹൻ നിലവിൽ വന്ന ശേഷമാണ് ഇത്തരം വ്യാജ രജിസ്‌ട്രേഷൻ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ കേസ് പൊലീസിന് കൈമാറുമെന്ന് വടകര ആർ.ടി.ഒവിന്റെ ചാർജുള്ള കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesregistration number
News Summary - Two bikes in one number-Motor Vehicle Department investigate
Next Story