Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightആ കിണർ ദുരന്തത്തിന് 19...

ആ കിണർ ദുരന്തത്തിന് 19 വർഷം

text_fields
bookmark_border
vadakara well disaster victims memorial
cancel
camera_alt

വടകര അഗ്നിശമന നിലയത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്ക് നിർമിച്ച സ്മൃതി മണ്ഡപം പൂക്കൾ വീണ് ചുവന്നനിലയിൽ

വടകര: വെള്ളികുളങ്ങര കിണർ ദുരന്തത്തിന് ചൊവാഴ്ച്ച 19ാം ഓർമദിനം. 2002 മേയ് 11നാണ് നാടിനെ നടുക്കി വെള്ളികുളങ്ങരയിൽ കിണർ നിർമാണത്തിനിടെ അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടെ മൂന്ന് ഫയർഫോഴ്സ് ജീവനക്കാർ മരണമടഞ്ഞത്. കിണർ നിർമിക്കുന്നതിനിടെ അപകടത്തിൽ മൂന്നു പേർ മണ്ണിനടിയിൽപെട്ട വിവരമറിഞ്ഞ് കുതിച്ചെത്തിയതായിരുന്നു വടകര അഗ്നിശമന സേന.

മണ്ണിനടിയിൽ പെട്ട ഒരാളെ രക്ഷിച്ചെങ്കിലും മൂന്ന് സേനാംഗങ്ങളുടെയും രണ്ട് തൊഴിലാളികളുടെയും ജീവൻ പൊലിഞ്ഞു. സേനയിലെ എം. ജാഫർ, ബി. അജിത് കുമാർ, കെ.കെ. രാജൻ എന്നിവരാണ് മരിച്ചത്. കോവിഡിെൻറ സാഹചര്യത്തിൽ ഒത്തുചേർന്ന് പൂക്കൾ വിതറി ഓർമകൾക്ക് ബിഗ് സല്യൂട്ട് അടിക്കാൻ സേനാംഗങ്ങൾക്ക് കഴിയില്ലെങ്കിലും സ്മൃതിമണ്ഡപം പ്രകൃതി കനിഞ്ഞ് നൽകിയ ഓർമപ്പൂക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സ്മൃതിമണ്ഡപത്തിന് സമീപത്തെ ഗുൽമോഹറിൽനിന്ന് പൊഴിഞ്ഞ പൂക്കളാണ് മൺ മറഞ്ഞവരുടെ ഓർമദിനം ചുവപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Well disaster
News Summary - 19 years for that well disaster
Next Story