Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കെ. ബിനു, സംജിത്

കോഴിക്കോട്: സരോവരം ബിവറേജ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ കുപ്പികൊണ്ടടിച്ച് പരിക്കേൽപിച്ചവർ പിടിയിൽ. സിവിൽ സ്റ്റേഷൻ എടച്ചേരിത്താഴം സ്വദേശി കെ. ബിനു, ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സംജിത് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 19ന് ഒമ്പതിന് മദ്യം വാങ്ങാനെത്തിയ ഇവരോട് വേഗം വാങ്ങൂവെന്നു പറഞ്ഞതിൽ കുപിതരായി സെക്യൂരിറ്റി ജീവനക്കാരന്‍റെ തലയിൽ ബിയർ കുപ്പികൊണ്ട് അടിക്കുകയായിരുന്നു.

പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ കെ.കെ. പ്രദീപൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.പി. ദിനേശൻ, ശ്രീജിത്ത് ചേറോട്ട്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKozhikode news
News Summary - The attackers of the security personnel were arrested
Next Story