Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്ര 14ാം വാർഡിൽ...

പേരാമ്പ്ര 14ാം വാർഡിൽ മിനിക്ക് ജയമുറപ്പ്

text_fields
bookmark_border
പേരാമ്പ്ര 14ാം വാർഡിൽ മിനിക്ക് ജയമുറപ്പ്
cancel
camera_alt

മിനി വട്ടക്കണ്ടി, മിനി പൊൻപറ

പേരാമ്പ്ര: തെരഞ്ഞെടുപ്പ് നടന്ന് വോട്ടെണ്ണുന്നതു വരെയൊന്നും കാത്തുനിൽക്കാതെ ഉറപ്പിച്ചുപറയാം, പേരാമ്പ്ര പഞ്ചായത്ത് പുതിയ ഭരണസമിതിയിൽ 14ാം വാർഡിൽനിന്നു മിനിയുണ്ടാവും. എന്താണ് ഇത്രയും ഉറപ്പെന്നു ചോദിച്ചാൽ പറയാനുള്ളത് അവിടെ പ്രധാന മത്സരം രണ്ടു മിനിമാർ തമ്മിലാണ്.

യു.ഡി.എഫിനുവേണ്ടി കോൺഗ്രസ് രംഗത്തിറക്കുന്നത് 2010ൽ 14ാം വാർഡിൽ മത്സരിച്ച് ജയിച്ച മിനി വട്ടക്കണ്ടിയെയാണ്. ഇടതുമുന്നണി ഗോദയിലിറക്കിയത് നിലവിലെ 15ാം വാർഡ് മെംബർ മിനി പൊൻപറയെയാണ്. ബി.ജെ.പിക്കുവേണ്ടി കുഞ്ഞിക്കേളോത്ത് തങ്കയും മത്സരരംഗത്തുണ്ടെങ്കിലും പ്രധാന മത്സരം മിനിമാർ തമ്മിൽതന്നെയാണ്.

14ാം വാർഡ് യു.ഡി.എഫ് സിറ്റിങ് സീറ്റാണെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് വിജയിക്കുന്നത്. മിനി പൊൻപറ കഴിഞ്ഞ തവണ 93 വോട്ടിനാണ് മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perambrawomen candidatesPanchayat election 2020
Next Story