Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീബ്രാലൈനിന്...

സീബ്രാലൈനിന് പുല്ലുവില; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്

text_fields
bookmark_border
zebraline
cancel
camera_alt

നന്മണ്ട 13ൽ സീബ്രാലൈൻ മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവർ

നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ നന്മണ്ട ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് സീബ്രാലൈൻ പ്രയോജനമില്ലാത്ത അവസ്ഥയാണ്. സീബ്രാലൈനിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തി സൗകര്യമൊരുക്കണം. എന്നാൽ, ഇവിടെ കാൽനടക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻവശത്തും എ.യു.പി സ്കൂളിന് മുൻവശത്തും ചീക്കിലോട്‌ റോഡ് ജങ്ഷനിലുമാണ് സീബ്രാലൈനുള്ളത്.

വാഹനങ്ങൾക്ക് 30 കി.മീറ്റർ വേഗമേ ടൗണിലൂടെ പാടുള്ളൂ. എന്നാൽ ഇതും ലംഘിക്കപ്പെടുന്ന സ്ഥിതിയാണ്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മന്റ് ടീമും പൊലീസും ആഴ്ചയിൽ ഒരു തവണയെങ്കിലും റോഡിൽ പരിശോധന നടത്തിയാൽ വാഹനങ്ങൾ സീബ്രാലൈനിനെ ഒഴിവാക്കുന്നത് പിടികൂടാൻ കഴിയും. പക്ഷേ, അതിന് ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - No Value for zebraline- difficult to cross the road
Next Story