Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightനരിക്കുനിയിൽ...

നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണം

text_fields
bookmark_border
നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണം
cancel

നരിക്കുനി: ടൗണിലെ ജ്വല്ലറിയിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പടനിലം റോഡ് ജങ്ഷനിലെ തനിമ ജ്വല്ലറിയിലാണ് മോഷണമുണ്ടായത്.

പതിനൊന്നര പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും മോഷ്ടാക്കൾ അപഹരിച്ചു. ഗൂർഖയാണ് മോഷണ വിവരം പൊലീസിൽ അറിയിക്കുന്നത്. എട്ടോളം പേരുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.

സെൻറർ ലോക്ക് തകർത്ത് ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഗൂർഖ മോഷ്ടാക്കളെ എതിർക്കാൻ ശ്രമിച്ചെങ്കിലും സംഘം എറിഞ്ഞോടിക്കുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സംഘം സ്ഥലംവിട്ടിരുന്നു.

കൊടുവള്ളി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മോഡേൺ ബസാർ സ്വദേശി നൗഷാദിേൻറതാണ് ജ്വല്ലറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyTheft News
News Summary - theft at narikkuni jwellery
Next Story