Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightതിരികക്കയം...

തിരികക്കയം വെള്ളച്ചാട്ടം കാണാൻ വേരണ്ട; സന്ദർശനം വിലക്കി പഞ്ചായത്ത്

text_fields
bookmark_border
thirikakkayam waterfall visit ban
cancel
camera_alt

സന്ദർശന വിലക്ക് ഏർപ്പെടുത്തി പഞ്ചായത്ത് സ്ഥാപിച്ച ബോർഡ്

നാദാപുരം: തിരികക്കയം വെള്ളച്ചാട്ട ഭൂമിയിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് പഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. വിലങ്ങാട് വിനോദ സഞ്ചാര പ്രൊജക്റ്റി‍െൻറ പ്രധാനഭാഗമാണ് തിരികക്കയം.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സഞ്ചാരികൾ കൂട്ടത്തോടെ വെള്ളച്ചാട്ടം കാണാൻ എത്തുന്നത് നാട്ടുകാർക്കും പൊലീസിനും തലവേദനയായിരുന്നു. വിലങ്ങാട് മലയോരത്തോട് ചേർന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ സൗന്ദര്യമുള്ള കാഴ്ചയാണ്. 50 മീറ്റർ ഉയരത്തിൽനിന്നും പതിക്കുന്ന വെള്ളം താഴ്ഭാഗത്ത് സംഭരിക്കുകയും പിന്നീട് നീർചാലായി ഒഴുകുകയുമാണ്.

വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനാണ് ആളുകൾ സമയം ചെലവഴിക്കുന്നത്. നിയന്ത്രണം ലംഘിച്ച് ആളുകൾ കൂട്ടമായി എത്തിയതോടെ ജൂണിൽ നൂറിലധികം കേസുകൾ വളയം പൊലീസ് ചാർജ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfallthirikakkayam waterfall
News Summary - Don't come to see the thirikakkayam waterfall; Panchayat bans visit
Next Story