Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര അഴിത്തല...

വടകര അഴിത്തല അഴിമുഖത്ത് മത്തിച്ചാകര

text_fields
bookmark_border
വടകര അഴിത്തല അഴിമുഖത്ത് മത്തിച്ചാകര
cancel
camera_alt

സാൻഡ് ബാങ്ക്സിനോടുചേർന്ന് അഴിത്തല അഴിമുഖത്തെ

മത്തി ശേഖരിക്കുന്നവർ 

വടകര: സാൻഡ് ബാങ്ക്സിനോടുചേർന്ന് അഴിത്തല അഴിമുഖത്ത് മത്തിച്ചാകര.

ബുധനാഴ്ച രാവിലെ 11.30നാണ് മത്തി തിരമാലകൾക്കൊപ്പം കരക്കടിഞ്ഞത്. മത്തി കൂട്ടത്തോടെ തീരത്തടിഞ്ഞതോടെ സാൻഡ് ബാങ്ക്സിലെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും വാരിയെടുക്കുകയുണ്ടായി. ഏറെക്കാലത്തിനുശേഷം ലഭിച്ച മത്തിച്ചാകര മത്സ്യത്തൊഴിലാളികൾക്കും ആശ്വാസമായി.

തീരദേശ പൊലീസ് സ്റ്റേഷൻ മുതൽ അഴിമുഖത്തെ പുലിമുട്ട് വരെയാണ് മത്തി കരക്കടിഞ്ഞത്.

മറ്റ് പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായിട്ടുണ്ടെങ്കിലും മേഖലയിൽ ആദ്യമാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് തീരത്തെത്തിയത്.

വാർഡ് കൗൺസിലർ പി.വി. ഹാഷിം, തീരദേശ പൊലീസ് എന്നിവർ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraAzhithala
News Summary - Mattichakara in the Vadakara Azhithala Estuary
Next Story