Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
calicut
cancel
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്...

കോഴിക്കോട് നഗരപരിധിയിൽ പരസ്യങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപ്പെടുത്തും

text_fields
bookmark_border

കോഴിക്കോട്: നഗരപരിധിയിൽ സ്ഥാപിക്കുന്ന പരസ്യങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപെടുത്താൻ കോർപറേഷൻ ഒരുങ്ങുന്നു. ജി.എസ്.ടി വന്നതോടെ പരസ്യനികുതി ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്തതോടെയാണ് കോർപറേഷ‍െൻറ നീക്കം. ഇതിനായുള്ള കരട് റിപ്പോർട്ട് ഉടൻ തയാറാക്കുമെന്ന് ഡെപ്യൂട്ടി െസക്രട്ടറി കോർപറേഷൻ കൗൺസിൽ യോഗത്തെ അറിയിച്ചു.

നേരേത്ത പരസ്യനികുതിയും തറവാടകയും പെർമിറ്റ് ഫീസും കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ തറവാടകയും പെർമിറ്റ് ഫീസും മാത്രമാണ് കിട്ടുന്നത്. വരുമാനം വർധിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. പരസ്യ നികുതി ഇല്ലാതായതോടെ വർഷം 72 ലക്ഷത്തി‍െൻറ നഷ്ടമാണ് നേരിടുന്നതെന്നും ഇത് പരിഹരിക്കുന്നതിന് പദ്ധതി തയാറാക്കണമെന്നും മുസ്ലിംലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ. മൊയ്തീൻകോയ ശ്രദ്ധ ക്ഷണിച്ചു.

കോർപറേഷന് വരുമാനം ലഭിക്കാത്ത അവസ്ഥ വരുമ്പോൾ ചിലർ ഇതുവഴി വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. പാളയം സബ് േവയിൽ ഉൾപ്പടെ പല സ്ഥലത്തും പരസ്യ ബോർഡുകൾ ഉയരുന്നുണ്ടെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ജി.എസ്.ടി ആയതിനുശേഷം മറ്റ് ഏജൻസികൾ പരസ്യനികുതി പിരിക്കുന്നെന്ന ആരോപണം ശരിയല്ലെന്ന് എം.സി. അനിൽകുമാർ പറഞ്ഞു.

കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിക്കുന്നതിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കണമെന്നും പി. ദിവാകരൻ കൗൺസിലി‍െൻറ ശ്രദ്ധ ക്ഷണിച്ചു. ചക്കോരത്ത്കുളത്തെ റോട്ടറി യൂത്ത് സെൻറർ കുട്ടികൾക്കുള്ള പാർക്കി‍െൻറ മറവിൽ കോർപറേഷൻ സ്ഥലം ഉപയോഗപ്പെടുത്തുന്നത് തടയാൻ നടപടി വേണമെന്നും സ്ഥലം തിരിച്ചുപിടിക്കണമെന്നും അനുരാധ തായാട്ട് ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. സ്ഥലം തിരിച്ചുപിടിക്കാൻ കൂട്ടായ പരിശ്രമം നടത്തുമെന്ന് മേയർ അറിയിച്ചു. അതേസമയം റോട്ടറി ക്ലബ് നല്ല രീതിയിലാണ് പാർക്ക് നടത്തുന്നതെന്ന ഡോ. പി.എൻ. അജിതയുടെ പരാമർശം വിമർശനത്തിന് ഇടയാക്കി.

കോർപറേഷൻ ഓഫിസിൽ നവീകരണത്തി‍െൻറ ഭാഗമായി 172 കമ്പ്യൂട്ടറുകളും 109 ലാപ്‌ടോപ്പുകളും വാങ്ങിയതായി എസ്.കെ. അബൂബക്കറി‍െൻറ ചോദ്യത്തിന് മറുപടിയായി മേയർ അറിയിച്ചു. കണക്ക് ശരിയല്ലെന്ന് എസ്.കെ. അബൂബക്കർ പറഞ്ഞു. കൂടുതൽ വിശദീകരണം വേണമെങ്കിൽ അടുത്ത യോഗത്തിൽ ഉന്നയിക്കാമെന്ന് മേയർ പറഞ്ഞു.

കോരപ്പുഴ ഭാഗത്ത് മലിനജലപ്രശ്നവും ശുദ്ധജല ക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം. മനോഹരൻ ശ്രദ്ധക്ഷണിച്ചു. ബേപ്പൂരിൽനിന്ന് യാത്രപുറപ്പെട്ട ബോട്ട് മംഗലാപുരത്ത് അപകടത്തിൽെപട്ട സംഭവത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി വേണമെന്ന് വി.കെ മോഹൻദാസ് കൗൺസിലിനോട് ആവശ്യപ്പെട്ടു. ഇത് കൗൺസിലി‍െൻറ പ്രമേയമായി കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മേയർ ഡോ. ബീന ഫിലിപ് മറുപടി നൽകി.

നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ വ്യാപകമായി നിർമിക്കപ്പെടുന്നുണ്ടെന്ന ടി. സുരേഷ് കുമാറി‍െൻറ ശ്രദ്ധക്ഷണിക്കലിന് ഉടെന ഇക്കാര്യത്തിൽ അന്വേഷണം നടത്തി അടുത്ത കൗൺസിലിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ടൗൺ പ്ലാനിങ് എൻജിനീയർ മറുപടി നൽകി. മഴക്കാലം തുടങ്ങുന്നതിനു മുമ്പായി റോഡരികിലെ മരം മുറിച്ചു മാറ്റണെന്ന് എം.സി. സുധാമണി ആവശ്യപ്പെട്ടു. കോർപറേഷൻ ജീവനക്കാർക്ക് മേയ് ഒന്നുമുതൽ യൂനിഫോം നിർബന്ധമാക്കുമെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. 116 അജണ്ടകൾ കൗൺസിലിൽ പരിശോധിച്ചു. രണ്ടെണ്ണം മാറ്റിവെച്ചു. മൂന്ന് പ്രമേയങ്ങളും കൗൺസിലിൽ പാസാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ടാഗോർ ഹാളിലാണ് കൗൺസിൽയോഗം നടന്നത്.

എം.എൽ.എമാെര ചൊല്ലി കൗൺസിലിൽ ബഹളം

കോഴിക്കോട് സൗത്തിലെയും നോർത്തിലെയും എം.എൽ.എമാരെ ചൊല്ലി കൗൺസിൽ യോഗത്തിൽ ചേരിതിരിഞ്ഞ് ബഹളം. കോർപറേഷൻ പരിധിയിലെ ഏക സർക്കാർ കോളജായ ആർട്സ് കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന പ്രമേയത്തെ തുടർന്നുള്ള ചർച്ചയിലാണ് എം.കെ. മുനീർ, എ. പ്രദീപ്കുമാർ എന്നീ എം.എൽ.എമാരെ ചൊല്ലി എൽ.ഡി.എഫ് - യു.ഡി.എഫ് അംഗങ്ങൾ വാക്പോര് നടത്തിയത്. സി.പി.എമ്മിലെ ടി.കെ. ഷമീനയാണ് പ്രമേയം അവതരിപ്പിച്ചത്.

കോളജി‍െൻറ ദുരവസ്ഥ പ്രദേശത്തെ കൗൺസിലർ കൂടിയായ ബി.ജെ.പി കൗൺസിലർ രമ്യ ചൂണ്ടിക്കാണിച്ചു. ആർട്സ് കോളജിൽ സൗകര്യം വർധിപ്പിക്കണമെന്ന് എല്ലാവരും അംഗീകരിച്ചെങ്കിലും ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് പ്രമേയം വഴിവെച്ചു. യു.ഡി.എഫിലെ കെ.നിർമല സർക്കാറിനെ കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് ചർച്ച ബഹളത്തിലേക്ക് മാറിയത്. സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി എന്നുപറയുന്ന ജില്ലയിലാണ് ഇൗ കോളജെന്ന് കൗൺസിലർ കെ. നിർമല പരിഹസിച്ചു. കിഫ്ബി ഫണ്ട് കിട്ടും എന്നുപറഞ്ഞ് പന്നിയങ്കര റോഡ് ഇപ്പോഴും ബോർഡ് മാത്രമായി കിടക്കുകയാണെന്നും നിർമല പറഞ്ഞു. എന്നാൽ കിഫ്ബി ഫണ്ട് നൽകിയിട്ടും അത് ലഭ്യമാക്കാൻ നടപടിയെടുക്കാത്ത എം.എൽ.എയാണ് ഉത്തരവാദിയെന്നും എം.എൽ.എ കൊടുവള്ളിയിലേക്ക് പോയപ്പോഴേക്കും അദ്ദേഹത്തെ തള്ളിപ്പറയുകയാണോ കൗൺസിലർ എന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ചോദിച്ചു.

കോളജി‍െൻറ വികസനം എം.കെ. മുനീർ മുടക്കിയെന്ന ആരോപണവുമായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ രംഗത്തെത്തിയതോടെ പ്രതിപക്ഷവും ഭരണപക്ഷവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പ്രമേയം അവതരിപ്പിച്ച ഷമീനയെ നിയന്ത്രിക്കാൻ മേയർ ഏറെ പാടുപെട്ടു. വിദ്യാലയത്തി‍െൻറ ഭൗതിക സാഹചര്യമല്ല, അക്കാദമിക് നിലവാരമാണ് ഉയരേണ്ടതെന്നും എ. പ്രദീപ്കുമാറി‍െൻറ മണ്ഡലത്തിലെ നടക്കാവ് സ്കൂളിനേക്കാൾ വിജയശതമാനം എം.കെ. മുനീറി‍െൻറ മണ്ഡലത്തിലെ ചാലപ്പുറം ഗേ‌ൾസ് സ്കൂളിലാണെന്നും കെ. മൊയ്തീൻ കോയ പറഞ്ഞു. ആർട്സ് കോളജിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ എൽ.ഡി.എഫ് ബുദ്ധിമുട്ടേണ്ടെന്നും അടുത്ത ഭരണം യു.ഡി.എഫിനായതിനാൽ തങ്ങൾ തന്നെ അത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ വ്യക്തികളുടെ പണം സ്വീകരിച്ച് നടക്കാവ് സ്കൂൾ നവീകരിച്ചതും കിഫ്ബി വഴിയുള്ള സ്കൂൾ നവീകരണവുമെല്ലാം വാദപ്രതിവാദങ്ങളിൽ നിറഞ്ഞുനിന്നു. ഒടുവിൽ രാഷ്ട്രീയ ചർച്ച അവസാനിപ്പിക്കണമെന്നും ആർട്സ് കോളജ് വികസിപ്പിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും അതിന് ഒരുമിച്ച് നിൽക്കണമെന്നും മേയർ അഭ്യർഥിച്ചു.

പ്രമേയം ഒറ്റക്കെട്ടായി പാസാക്കി. ടി. രനീഷ്, കെ.സി ശോഭിത എന്നിവർ സംസാരിച്ചു. കോവൂർ എം.എൽ.എ റോഡ് നവീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഇ.കെ. സോമൻ അവതരിപ്പിച്ച പ്രമേയവും ലോ കോളജിലെ സായാഹ്ന നിയമ പഠന ക്ലാസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് സി. രേഖ അവതരിപ്പിച്ച പ്രമേയവും പാസാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advertisementskozhikode News
News Summary - License fee will be levied for advertisements in Kozhikode city limits
Next Story