Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഅടക്കപറിക്കാനും...

അടക്കപറിക്കാനും അന്തർസംസ്ഥാന തൊഴിലാളികൾ

text_fields
bookmark_border
അടക്കപറിക്കാനും അന്തർസംസ്ഥാന തൊഴിലാളികൾ
cancel

കുറ്റ്യാടി: നിർമാണ തൊഴിലുകളിൽ ആധിപത്യം നേടിയ അന്തർസംസ്ഥാന തൊഴിലാളികൾ അടക്കപറിയിലും ആധിപത്യം സ്ഥാപിക്കുന്നു. അടുത്ത കാലം വരെ മരം കയറാൻ പേടിയായിരുന്നു അന്തർസംസ്ഥാന തൊഴിലാളികളിൽ പലർക്കും. എന്നാൽ, മലയാളികളായ പരമ്പരാഗത അടക്ക പറിക്കാരെ വെല്ലുന്ന രീതിയിൽ കവുങ്ങ് കയറാൻ ഇവർ പരിശീലനം നേടി.

അസംകാരാണ് ഇവരിൽ ഏറെയും. അടക്കപറി സീസണിൽ മാത്രം വന്ന് തൊഴിലെടുക്കുന്നവരുമുണ്ട്. കമുക് എണ്ണത്തിനാണ് കൂലിവാങ്ങുന്നത് . ദിവസം രണ്ടായിരത്തിലധികം രൂപ സമ്പാദിക്കുന്നവരുണ്ട്. മലയാളികൾ ഉച്ചവരെ മാത്രം കമുക് കയറുമ്പോൾ ഇവർ ൈവകീട്ടുവരെ പണി ചെയ്യാൻ തയാറാണ്. തുണികൊണ്ടാണ് തളപ്പുകൾ കെട്ടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter state worker
News Summary - Inter state workers for farming
Next Story