Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിടിച്ചുപറി...

പിടിച്ചുപറി കേസിലെ പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
പിടിച്ചുപറി കേസിലെ പ്രതികൾക്ക് തടവും പിഴയും
cancel
camera_alt

അബ്ദുൽ റാഷിദ്, സാദിഖ്

കോഴിക്കോട്: ദേഹോപദ്രവം ഏൽപിച്ച് പിടിച്ചുപറി നടത്തിയ കേസിലെ പ്രതികൾക്ക് നാലുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ.

2021 നവംബറിൽ ടൗൺ സ്റ്റേഷൻ പരിധിയിലെ യമുന ആർക്കേഡിന് സമീപംവെച്ച് ഒളവണ്ണ സ്വദേശിയായ റിക്കാസ് അലിയെ ദേഹോപദ്രവം ഏൽപിച്ച് കൈയിലുണ്ടായിരുന്ന 1500 രൂപയും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ച കേസിൽ പ്രതികളായ, ചേളന്നൂർ പള്ളിപൊയിൽ സ്വദേശി സാദിഖ് (29), അരക്കിണർ മാത്തോട്ടം സ്വദേശി പി.കെ. ഹൗസിൽ അബ്ദുൽ റാഷിദ് (28) എന്നിവർക്കാണ് കോഴിക്കോട് സി.ജെ.എം കോടതി ശിക്ഷ വിധിച്ചത്.

ടൗൺ സ്റ്റേഷനിലെ എസ്.ഐ അനൂപ്, എസ്.സി.പി.ഒ രമേശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft CaseImprionment
News Summary - imprisonment and fine
Next Story