Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.സി.യു പീഡനം:...

ഐ.സി.യു പീഡനം: അതിജീവിത അന്വേഷണ സമിതിക്ക് മൊഴി നൽകി

text_fields
bookmark_border
kozhikode medical college
cancel

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ പ്രതിക്കെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അതിജീവിതയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥ ഡോ. പി. പ്രിയത മൊഴിയെടുത്തു. അതിജീവിതയുടെ ബന്ധുവും ഒപ്പമുണ്ടായിരുന്നു. മൊഴി എടുക്കൽ രണ്ടു മണിക്കൂറോളം നീണ്ടു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐ.സി.യുവിലേക്കു മാറ്റിയ ശേഷമാണ് അറ്റന്‍ഡർ ശശീന്ദ്രൻ പീഡിപ്പിച്ചതെന്ന് അതിജീവിത മൊഴി കൊടുത്തു. സംഭവം ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അറിയിച്ചിരുന്നു.

പിന്നീട് പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഗൈനക്കോളജിസ്റ്റ് മൊഴി എടുത്തെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും അവർ രേഖപ്പെടുത്തിയില്ലെന്നും അതിജീവിത പറഞ്ഞു. കേസിലെ പ്രതി ശശീന്ദ്രന്റെയും അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതികളായ അഞ്ചു ജീവനക്കാരുടെയും സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommitteeKozhikode Medical CollegeVictimICU Sexual Assulting
News Summary - ICU Sexual Assaulting: Statement given to the Victim Inquiry Committee
Next Story