Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർട്ടൂൺ രചനയിൽ...

കാർട്ടൂൺ രചനയിൽ ഗിന്നസ് റെക്കോഡുമായി റോഷ്ന

text_fields
bookmark_border
കാർട്ടൂൺ രചനയിൽ ഗിന്നസ് റെക്കോഡുമായി റോഷ്ന
cancel
camera_alt

കാർട്ടൂൺ സ്ട്രിപ്പുമായി റോഷ്ന

കോഴിക്കോട്: കാർട്ടൂൺ രചനയിൽ ഗിന്നസ് റെക്കോഡുമായി ബിരുദ വിദ്യാർഥിനി. കാരശ്ശേരി സ്വദേശിനി എം. റോഷ്നയാണ് ദുബൈ ഗ്ലോബൽ വില്ലേജിലെ ചിത്രരചനയിലൂടെ വലിയ നേട്ടം കരസ്ഥമാക്കിയത്. പിതാവ് കാർട്ടൂണിസ്റ്റ് എം. ദിലീഫിനൊപ്പം ലൈവ് ചിത്രരചനക്കായാണ് ദുബൈ ഗ്ലോബൽ വില്ലേജിലെത്തിയത്.

വിവിധ രാജ്യങ്ങളൊരുക്കിയ പവിലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂെട അവതരിപ്പിച്ചായിരുന്നു നേട്ടം. ഒരു കൊച്ചുകുട്ടി ഇൗ അത്ഭുദങ്ങൾ ആസ്വദിക്കുന്നതാണ് കാർട്ടൂൺ സ്ട്രിപ്പി‍െൻറ ഉള്ളടക്കം. ചാത്തമംഗലം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാർഥിയായ റോഷ്ന 498 ഷീറ്റുകളിലായി വരച്ച സൃഷ്ടി 404 മീറ്റർ നീളത്തിലുള്ള റീലാക്കിയാണ് ഗിന്നസ് അധികൃതർക്കുമുന്നിൽ അതരിപ്പിച്ചത്.പാകിസ്താൻ സ്വദേശിയുടെ 350 മീറ്റർ കാർട്ടൂൺ സ്ട്രിപ്പെന്ന റെക്കോഡ് തകർത്താണിപ്പോൾ റോഷ്ന നേട്ടമുണ്ടാക്കിയത്.

2015ൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോസ്റ്റർ ഒരുക്കിയും ഗിന്നസ് റെക്കോഡിനായി ശ്രമിച്ചിരുന്നു. റോച്ചാർട്ട് എന്ന യൂട്യൂബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകളും നൽകുന്നുണ്ട്. സിവിൽ എൻജിനീയർ സുബൈദയാണ് മാതാവ്. രഹ്ന, റെന, റയ എന്നിവർ സഹോദരങ്ങളാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cartoonGuinness Book of World Records
News Summary - Guinness Book of World Records for cartoon writing
Next Story