Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാധകരേ, ദയവായി ഈ...

ആരാധകരേ, ദയവായി ഈ ബോർഡുകൾ മാറ്റുമോ

text_fields
bookmark_border
ആരാധകരേ, ദയവായി ഈ ബോർഡുകൾ മാറ്റുമോ
cancel
camera_alt

ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞ് ദിവസങ്ങളായിട്ടും നീക്കം ചെയ്യാതെ കിടക്കുന്ന പാതയോരത്തെ ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞ് ഖത്തറിലെ പല സ്റ്റേഡിയങ്ങൾപോലും പൊളിച്ചു മാറ്റിയെങ്കിലും ഇവിടെ ആരാധകർ പൊക്കിയ ബോർഡുകളും കട്ടൗട്ടുകളും മാറ്റിയില്ല. പല ടീമുകളും തോറ്റപ്പോൾ ആരാധകർ ‘മുങ്ങി’യതാണ്. ഇതുമാറ്റാൻ അധികൃതർ നിർദേശിച്ചെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പലരും അനുസരിച്ചില്ല.

പുള്ളാവൂർ പുഴയിൽ കട്ടൗട്ടുകൾ ഉയർന്നതോടെ ആരാധക ഫ്ലക്സുകളും കട്ടൗട്ടുകളും വരെ അൽപം വിവാദത്തിലുമായി. ചട്ടങ്ങൾ ലംഘിച്ചാണ് പലയിടങ്ങളിലും കൂറ്റൻ ബോർഡുകൾ ഉയർന്നത്. ഫുട്ബാൾ പ്രേമികളുടെ ആവേശത്തിന്റെ ഭാഗമായതിനാൽ ‘അങ്ങനെ പോട്ടെ’ എന്നുകരുതി അധികൃതർ ഇടപെട്ടില്ല.

പല ജങ്ഷനുകളിലും ഗതാഗതം മറയുന്ന തരത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യാതെയിടുന്നത് അപകടത്തിന് കാരണമാകും. നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇത്തരം ബോർഡുകൾ ധാരാളം ഇനിയും അഴിച്ചുമാറ്റാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Removefootball fandflux
News Summary - Fans please remove these boards
Next Story