Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം മുറിക്കാതെ പണിയണോ...

മരം മുറിക്കാതെ പണിയണോ ഓവുചാൽ ..?

text_fields
bookmark_border
മരം മുറിക്കാതെ പണിയണോ ഓവുചാൽ ..?
cancel
camera_alt

പന്തീരാങ്കാവ് ബി.എസ്.എൻ.എൽ കോമ്പൗണ്ടിൽ ഓവുചാൽ നിർമാണത്തിന് തടസ്സമായരീതിയിൽ വളർന്ന ആൽമരം

പന്തീരാങ്കാവ്: ബി.എസ്.എൻ.എൽ അധികൃതരുടെ നിസ്സഹകരണം മൂലം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണം തടസ്സപ്പെടുന്നു.

പന്തീരാങ്കാവ് ബി.എസ്.എൻ.എൽ കോമ്പൗണ്ട് അതിരിലെ ആൽമരം മുറിക്കാത്തതാണ് പ്രശ്നം. ദേശീയപാതയിലേക്ക് വളർന്ന ആൽമരം മുറിച്ചുമാറ്റാതെ ഓവുചാൽ നിർമിക്കാനാവാത്തതിനാൽ മരം മുറിച്ചുമാറ്റാൻ ബി.എസ്.എൻ.എൽ അധികൃതർക്ക് ദേശീയപാത നിർമാണ കമ്പനി കത്ത് നൽകിയിരുന്നു.

രണ്ടാഴ്ചയിലേറെയായിട്ടും ആൽമരം മുറിച്ചുമാറ്റിയിട്ടില്ലെന്നും നിസ്സഹകരണ നിലപാടാണ് ബി.എസ്.എൻ.എൽ അധികൃതർ സ്വീകരിക്കുന്നതെന്നുമാണ് കെ.എം.സി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiondrainage
News Summary - conflict about drainage construction
Next Story