Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപയെ...

നിപയെ പ്രതിരോധിക്കാൻ പഴുതടച്ച പരിശോധന

text_fields
bookmark_border
നിപയെ പ്രതിരോധിക്കാൻ പഴുതടച്ച പരിശോധന
cancel
camera_alt

വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കുന്നു

രാമനാട്ടുകര: നിപയെ പ്രതിരോധിക്കാൻ വനം വകുപ്പിന്‍റെയും മൃഗസംരക്ഷണവകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ പഴുതടച്ച പരിശോധന ആരംഭിച്ചു. രാമനാട്ടുകര പത്താം ഡിവിഷനിലാണ് വവ്വാലുകളെ കയ്യോടെ പിടികൂടാൻ കെണിയൊരുക്കുന്നത്. പാറമ്മൽ റോഡിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞക്കൻ ചെട്ട്യാർ ആൻഡ് സൺസിന്‍റെ ഉടമസ്ഥതയിലുള്ള പഴയ തറവാടു വീടായ കാരാട്ടിൽ പറമ്പിൽ എത്തുന്ന വവ്വാലുകളെ പിടികൂടാനാണ് മൃഗ സംരക്ഷണ വിഭാഗവും വനംവകുപ്പും സംയുക്തമായി വല വീശിയിരിക്കുന്നത്.

ഇവിടെയുള്ള മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന രാമേശ്വരം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് നീക്കം. വവ്വാലുകളുടെ കാഷ്ഠം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇത് ശാസ്ത്രീയമായി പരിശോധിക്കുന്നതോടെ വവ്വാലുകളിൽ നിപയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaNipah VirusDepartment of Health
News Summary - Closed-loop testing to combat Nipah
Next Story