Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവലിയങ്ങാടിയിൽ...

വലിയങ്ങാടിയിൽ പുലർച്ചെ കട കത്തി; ഒഴിവായത് വൻ അപകടം

text_fields
bookmark_border
Valiyangadi
cancel
camera_alt

വലിയങ്ങാടിയിൽ തീപിടിത്തമുണ്ടായ കടയിലെ അവശേഷിച്ച സാധനങ്ങൾ തരംതിരിച്ചെടുക്കുന്നു

കോഴിക്കോട്: വലിയങ്ങാടിയിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടക്ക് പുലർച്ചെ തീപടർന്നത് പരിഭ്രാന്തിയുണ്ടാക്കി. ആരാധന ട്രേഡിങ് കമ്പനിയിലാണ് പുലർച്ചെ നാലോടെ തീപിടിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. തൊട്ടടുത്ത് നിരവധി കടകളുള്ള ഭാഗമാണിത്. പുലർച്ചെ ഇതുവഴി സൈക്കിളിൽ ചായക്കച്ചവടം നടത്തുന്നയാൾ പുകയുയരുന്നത് കാണുകയായിരുന്നു.

കട ഭൂരിപക്ഷവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസി. സ്റ്റേഷൻ ഓഫിസർ കലാനാഥൻ, ടി.വി. പൗലോസ്, സീനിയർ സ്റ്റേഷൻ ഓഫിസർ ടി.വി. രൺജി ദേവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. മാഹി സ്വദേശി എം.കെ. ഷിജീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disasterValiyangadi
News Summary - At Valiyangadi, the shop was opened in the morning; It is a huge disaster
Next Story