Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗതുകമായി ഭീമൻ ആമ

കൗതുകമായി ഭീമൻ ആമ

text_fields
bookmark_border
giant tortoise
cancel
camera_alt

പാലയാട് കണ്ടെത്തിയ ഭീമൻ ആമ

മണിയൂർ: മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് പാലയാട് നട ചൊവ്വാപ്പുഴയോട് ചേർന്ന തോട്ടിൽനിന്ന് ആമയെ കണ്ടെത്തിയത്. തോണിയിൽ തോട്ടിലൂടെ വരുകയായിരുന്ന തുരുത്തിയിൽ രാജീവനാണ് ആമയെ കണ്ടത്. വെള്ളത്തിൽ വലിയ ജീവിയെ കണ്ട രാജീവൻ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആമയാണെന്ന് തിരിച്ചറിയുകയായിരുന്നു.

നാട്ടുകാരായ നാല് യുവാക്കൾ ആമയെ കരക്കെത്തിക്കുകയുണ്ടായി. ഏകദേശം നൂറു കിലോക്കടുത്ത് ആമക്ക് ഭാരമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റ്യാടി പുഴയുടെ ഭാഗമായ ചൊവ്വാപ്പുഴയിലേക്ക് കടലിൽനിന്ന് വഴിതെറ്റിയെത്തിയതെന്നാണ് കരുതുന്നത്. കടലിൽ കാണുന്ന ചുവന്ന നിറത്തിലുള്ള ആമയാണെന്നാണ് നിഗമനം. കൊളാവിപ്പാലത്തെ ആമവളർത്തുകേന്ദ്രത്തിലെ പ്രവർത്തകരെത്തി ആമയെ കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsGiant Tortoise
News Summary - Amazing Giant tortoise
Next Story