Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈതൃകങ്ങൾ പിൻപറ്റി...

പൈതൃകങ്ങൾ പിൻപറ്റി ചുമതല നിർവഹിക്കും - സാദിഖലി തങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: പൈതൃകങ്ങളെ പിൻപറ്റി ചുമതല നിർവഹിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ന്യൂനപക്ഷ രാഷ്ട്രീയം ഏറ്റവും പ്രസക്തമായ കാലത്താണ് ചുമതല ഏറ്റെടുക്കുന്നത്. കാലത്തിന്‍റെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി ലീഗിനുണ്ട്. പാരമ്പര്യത്തിന്റെ കരുത്തും സമ്പന്നമായ നേതൃനിരയും ആത്മാർഥതയുള്ള അനുയായികളുമാണ് പാർട്ടിയുടെ ശക്തി. രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയായ ന്യൂനപക്ഷ രാഷ്ട്രീയ ആശയമാണ് മുസ്‌ലിം ലീഗ്. മഹാന്മാരായ നേതാക്കൾ കാട്ടിയ വഴികളിലൂടെ ലീഗിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് നിൽക്കാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story