Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ജെ.ഡിയിലെ അഭ്യന്തര...

എൽ.ജെ.ഡിയിലെ അഭ്യന്തര പ്രശ്നം അവർ പരിഹരിക്കെട്ട -കോടിേയരി

text_fields
bookmark_border
തിരുവനന്തപുരം: എൽ.ജെ.ഡിയിലെ അഭ്യന്തര പ്രശ്നം അവർ തന്നെ പരിഹരിക്കെട്ടയെന്ന് സി.പി.എം പി.ബിയംഗം കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭാ പ്രാതിനിധ്യം വേണമെന്ന എൽ.ജെ.ഡി നേതൃത്വത്തിൻെറ ആവശ്യം അദ്ദേഹം തള്ളി. മന്ത്രിയെ വേണമെന്ന് എല്ലാവർക്കും ആവശ്യപ്പെടാമേല്ലായെന്നായിരുന്നു അക്കാര്യത്തിലെ പ്രതികരണം. സർക്കാർ വളരെ കെട്ടുറപ്പുള്ളതാണ്. മന്ത്രി സ്ഥാനത്തെക്കുറിെച്ചല്ലാം മന്ത്രിസഭ രൂപവത്കരിക്കുന്ന ഘട്ടത്തിൽ ചർച്ച ചെയ്തതാണ്. അതൊന്നും ഇപ്പോൾ പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ല. സമാനഗതിയിൽ നിൽക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കുന്നതാണ് നല്ലതെന്ന അഭിപ്രായം സി.പി.എം നേരത്തേ തന്നെ പറഞ്ഞതാണെന്നും പക്ഷേ, അത് അവർക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും എൽ.ജെ.ഡി- ജെ.ഡി (എസ്) ലയനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിയുടെ ജാമ്യം സംബന്ധിച്ച കോടതി വിധി വന്നു കഴിഞ്ഞു. അത് നോക്കി രാഷ്ട്രീയ പകപോക്കലായിരുന്നോ കേസ് എന്ന കാര്യം ആർക്കും വിലയിരുത്താവുന്നതാണെന്നും കോടിയേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story