Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫിന്...

യു.ഡി.എഫിന് വിമോചന സമരത്തി‍െൻറ േപ്രതബാധ –ഐ.എൻ.എൽ

text_fields
bookmark_border
യു.ഡി.എഫിന് വിമോചന സമരത്തി‍ൻെറ േപ്രതബാധ –ഐ.എൻ.എൽ കണ്ണൂർ: ഇടതുമുന്നണിയുടെ ഭരണതുടർച്ച ഇതുവരെ ഉൾക്കൊള്ളാൻ കഴിയാത്ത കോൺഗ്രസും മുസ്ലിം ലീഗും വിമോചന സമരത്തി‍ൻെറ േപ്രതബാധയേറ്റാണ് അതിവേഗ റെയിലിനെതിരായ സമരത്തിൽ ബി.ജെ.പിയുമായി കൈകോർക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ഇടതു സർക്കാറി‍ൻെറ നയപരിപാടികളെ കണ്ണടച്ച് എതിർക്കുക എന്നതിൽ കവിഞ്ഞ് യു.ഡി.എഫിന് ഒരു രാഷ്ട്രീയ അജണ്ടയില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി ചേർന്നെങ്കിലും ഇടതുഭരണത്തെ തുരങ്കംവെക്കുക എന്ന ആത്മഹത്യാപരമായ നിലപാടി‍ൻെറ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി പാണക്കാട് തങ്ങന്മാരടക്കമുള്ള യു.ഡി.എഫ് നേതാക്കൾ മഴവിൽ സഖ്യം തീർത്ത് സർക്കാറിനെതിരെ രംഗത്തുവന്നിരിക്കുന്നത്. രാജ്യമൊട്ടുക്കും ന്യൂനപക്ഷങ്ങളെയും ദുർബല വിഭാഗങ്ങളെയും ഭരണകൂട ഭീകരത കൊണ്ട് സംഘ്പരിവാർ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോഴാണ് കേരളത്തിൽ അന്ധമായ ഇടതുവിരോധം മൂത്ത് ഫാഷിസ്റ്റുകളുമായി പരസ്യമായി സഖ്യം ചേരുന്നതും ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നതും. ഈ കൂട്ടുകെട്ടി‍ൻെറ ഭവിഷ്യത്ത് തിരിച്ചറിയാൻ മാത്രം കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story