Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുശാന്ത് സിങ്ങിെൻറ...

സുശാന്ത് സിങ്ങിെൻറ മരണം സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

text_fields
bookmark_border
സുശാന്ത് സിങ്ങിൻെറ മരണം സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ്ങിൻെറ ആത്മഹത്യക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, എ.എസ്. ബോപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചിൻെറതാണ് തീരുമാനം. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ബോംബെ ഹൈകോടതിയെ സമീപിക്കാൻ ഹരജിക്കാരിയായ അൽക്ക പ്രിയയോട് സുപ്രീംകോടതി നിർദേശിച്ചു. മുംബൈ പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതിനിടെ, സുശാന്തിൻെറ പിതാവ് കൃഷ്ണ കിഷോർ കവിയറ്റ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിൻെറ ആത്മഹത്യക്ക് കാരണക്കാരിയാണെന്ന് അദ്ദേഹം ആരോപിക്കുന്ന നടി റിയ ചക്രവർത്തി, തനിക്കെതിരെ പട്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിൽ ഉത്തരവിടുന്നത് തടയണമെന്നാണ് കവിയറ്റ് ഹരജിയിലെ ആവശ്യം. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ അപ്പാർട്മൻെറിലാണ് സുശാന്തിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story