Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷങ്ങളുടെ...

ലക്ഷങ്ങളുടെ സമ്മാനവുമായി 'ബസ് ദ ബ്രെയിൻ' ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ, മത്സരത്തില്‍ പങ്കെടുക്കൂ

text_fields
bookmark_border
കോഴിക്കോട്: ലക്ഷങ്ങളുടെ സമ്മാനവുമായി സൈലം 'ബസ് ദ ബ്രെയിൻ' എത്തുന്നു. 'മാധ്യമം' എജൂകഫേയുടെ ഭാഗമായാണ് വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ തെളിയിച്ച് മികച്ച സമ്മാനങ്ങൾ നേടാനുള്ള അവസരമൊരുങ്ങുന്നത്. മേയ് 18ന് വൈകീട്ട് ആറു മുതൽ ഏഴുവരെ നടക്കുന്ന ആദ്യപാദ മത്സരത്തില്‍ വിജയിക്കുന്ന ആദ്യ എട്ട് വിജയികളെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. എജൂകഫേ വേദിയില്‍ വെച്ചായിരിക്കും ഫൈനല്‍ മത്സരങ്ങള്‍. ആദ്യപാദ മത്സരത്തില്‍ പങ്കെടുക്കാന്‍ ഉടന്‍തന്നെ https://test.xylemlearning.com/എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന ആകർഷകസമ്മാനങ്ങളാണ് ലഭിക്കുക. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ഫൈനൽ റൗണ്ട് വിജയികളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ആപ്പ്ൾ ഐ പാഡ് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് സാംസങ് സ്മാർട്ട് ഫോണും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് സ്മാർട്ട് വാച്ചും സമ്മാനമായി സ്വന്തമാക്കാം. ഇതുകൂടാതെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് അടുത്ത അക്കാദമിക വർഷത്തെ സൈലത്തിന്റെ എല്ലാ കോഴ്സുകളും സൗജന്യമായി ലഭിക്കുകയും ചെയ്യും. അവസാന റൗണ്ടിലെത്തുന്ന മറ്റ് മത്സരാർഥികൾക്കെല്ലാം സൈലത്തിന്റെ 2000 രൂപയുടെ വൗച്ചറും ആമസോൺ വൗച്ചറുകളും ടീഷർട്ടുകളും സമ്മാനമായി ലഭിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മോക്ക് ടെസ്റ്റുകളും സൈലം എജൂകഫേയിലൂടെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ഫോൺ: +91 94971 97794.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story