Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'നീതി'യിൽ വിറ്റുവരവ്...

'നീതി'യിൽ വിറ്റുവരവ് അനുസരിച്ച് ശമ്പളം; മറ്റ് ഉൽപന്നങ്ങൾ അടിച്ചേൽപിച്ച് ഫാർമസിസ്റ്റുകൾ

text_fields
bookmark_border
നീതിയിൽ വിറ്റുവരവ് അനുസരിച്ച് ശമ്പളം; മറ്റ് ഉൽപന്നങ്ങൾ അടിച്ചേൽപിച്ച് ഫാർമസിസ്റ്റുകൾ
cancel

കോട്ടയം: സഹകരണ സ്ഥാപനങ്ങൾക്ക് കീഴിെല നീതി മെഡിക്കൽ സ്റ്റോറുകളിൽ മരുന്നിനെത്തുന്നവരിൽ മറ്റ് ഉൽപന്നങ്ങൾ അടിച്ചേൽപിച്ച് ഫാർമസിസ്റ്റുകൾ. വിറ്റുവരവിന് അനുസരിച്ച് വേതനം നൽകുന്നതിനാൽ ഇൗ മാർഗം സ്വീകരിക്കേണ്ടിവരുെന്നന്നാണ് ഫാർമസിസ്റ്റുകളുടെ നിലപാട്.

സൂപ്പർ ഗ്രേഡ് ബാങ്കുകളിൽപോലും ദിവസം 7500 മുതൽ 15,000 വരെ വിൽപനയുണ്ടെങ്കിൽ 9190 രൂപയാണ് അടിസ്ഥാന ശമ്പളം നൽകുക, 15,001മുതൽ 25,000 വരെ വിറ്റാൽ 10,430, 25,001 മുതൽ 35,000 വരെ 11,250 അതിനുമുകളിൽ 11,850 എന്നിങ്ങനെയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പ്യൂൺ തസ്തികയിൽ ജോലിക്ക് കയറുന്നവർക്കുപോലും തുടക്കത്തിൽ 11,000 രൂപ മുതൽ അടിസ്ഥാനശമ്പളം നൽകുേമ്പാഴാണ് ഈ ചൂഷണം. എന്നാൽ, ഇതേ സ്ഥാപനങ്ങൾക്ക് കീഴിെല വളം വിൽപനശാലകൾ, സ്റ്റേഷനറി കടകൾ എന്നിവയിലൊന്നും ഈ രീതിയിലല്ല ശമ്പളം. കൃത്യമായ നിർദേശങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത്.

ആരോഗ്യവകുപ്പിൽ വൻ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് തുല്യ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണമേഖലയിലുള്ളവർക്കും ഉണ്ട്. ഭരണത്തിലിരിക്കുന്നവർക്ക് താൽപര്യമുള്ളവരാണെങ്കിൽ മികച്ച വേതനവും അല്ലാത്തവർക്ക് തുച്ഛവേതനവും എന്നതാണ് സ്ഥിതി. അതേസമയം, പ്യൂൺ മുതൽ യു.ഡി ക്ലർക്ക് വരെ തസ്തികയിൽ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി, ഭരണസമിതിയാൽ സംരക്ഷിക്കപ്പെടുന്ന ഫാർമസിസ്റ്റുകളും സഹകരണമേഖലയിലുണ്ട്. പൊതുവിപണിയിെലക്കാൾ വിലകുറച്ച് മരുന്ന് കിട്ടുമെന്നതിനാൽ ജനങ്ങൾക്ക് ഏറെ സഹായകരമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ. ഈ സാഹചര്യം മുതലെടുത്താണ് വിൽപന കൂട്ടാൻ മറ്റുമാർഗം തേടുന്നത്. ലേഡീസ് സ്റ്റോറുകളിെല സുഗന്ധദ്രവ്യങ്ങൾ വരെ മെഡിക്കൽ സ്റ്റോറുകളിൽ വിൽപനക്ക് െവക്കുന്നുണ്ട്. നഗരത്തിന് പുറത്തുള്ള നീതി മെഡിക്കൽ സ്റ്റോറുകളാണ് ഇൗ വഴി കൂടുതലും തെരഞ്ഞെടുക്കുന്നത്.

നീതി മെഡിക്കൽ സ്റ്റോറിലേക്കുള്ള മരുന്നുകൾ കൺസ്യൂമർഫെഡിൽനിന്നുതന്നെ വാങ്ങണം എന്നാണ് ചട്ടം. കൺസ്യൂമർഫെഡിൽ സ്റ്റോക്കില്ല എന്ന സാക്ഷ്യപത്രം വാങ്ങി ബന്ധപ്പെട്ട അസിസ്റ്റൻറ് രജിസ്ട്രാറിൽനിന്ന് അനുമതി വാങ്ങിയ ശേഷെമ പുറെമനിന്ന് മരുന്നുകൾ വാങ്ങാവൂ. കൺസ്യൂമർഫെഡിൽ സ്റ്റോക്കിെല്ലന്നും മരുന്നില്ലെന്നുമുള്ള കാരണങ്ങൾ നിരത്തി പുറെമനിന്നാണ് മിക്ക സഹകരണ സംഘങ്ങളും മരുന്നെടുക്കുന്നത്. തങ്ങൾക്ക് മരുന്നിെൻറ ഓർഡർ തരുന്നിെല്ലന്നാണ് കൺസ്യൂമർഫെഡ് അധികൃതരുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neethi medical store
Next Story