Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightനടത്താൻ...

നടത്താൻ പറ്റുന്നത് പറയുക എന്നതാണ് എന്‍റെ നയം–അൽഫോൻസ് കണ്ണന്താനം

text_fields
bookmark_border
Alphonse-kannanthanam
cancel

കാഞ്ഞിരപ്പള്ളി: നടത്താൻ പറ്റുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ് തെൻറ നയമെന്ന് കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. 1988 മുതൽ '91വരെ കോട്ടയം കലക്ടറായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി എം.എൽ.എയായിരുന്ന കാലത്ത് അഞ്ചുവർഷംകൊണ്ട് 350 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 427 ദിവസംകൊണ്ട് പണി പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ഇതിെൻറ ഉദാഹരണമാണ്. അതിെൻറ അവസ്ഥയിൽ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിൾ മാത്യു, ജില്ല സെൽ കോഓഡിനേറ്റർ കെ.ജി. കണ്ണൻ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ടി.ബി. ബിനു, ജില്ല കമ്മിറ്റി അംഗം എസ്. മിഥുൻ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alphonse Kannanthanam
News Summary - My policy is to say what I can do- Alphonse Kannanthanam
Next Story