Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉഴവൂർ പഞ്ചായത്തിൽ ഇനി...

ഉഴവൂർ പഞ്ചായത്തിൽ ഇനി സർ, മാഡം വിളികളില്ല

text_fields
bookmark_border
ഉഴവൂർ പഞ്ചായത്തിൽ ഇനി സർ, മാഡം വിളികളില്ല
cancel

ഉഴവൂർ (കോട്ടയം): പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫെൻറ കത്തിെൻറ അടിസ്ഥാനത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ആണ് തീരുമാനം എടുത്തത്. പ്രസിഡൻറ് ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെംബർമാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന്‌ പകരം അവരുടെ തസ്തിക പേര് വിളിക്കാം.

സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലനിൽക്കുന്നതു ഭൂഷണമല്ല എന്ന് യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uzhavoor panchayath
News Summary - In Uzhavoor panchayath, there are no more calls for sir and madam
Next Story