Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightജനവാസമേഖലയിൽ വീണ്ടും...

ജനവാസമേഖലയിൽ വീണ്ടും കാട്ടുപോത്ത്

text_fields
bookmark_border
ജനവാസമേഖലയിൽ വീണ്ടും കാട്ടുപോത്ത്
cancel

എരുമേലി: ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ചരള ജുമാമസ്ജിദിന് സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്.

ജനവാസമേഖലയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് പിന്നീട് സമീപത്തെ കുടുക്കവള്ളി എസ്റ്റേറ്റിലേക്ക് കയറിപ്പോയി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിരുന്നു.

ഏതാനും ദിവസംമുമ്പ് എരുമേലി-മുണ്ടക്കയം പാതയിലെ മഞ്ഞളരുവിയിൽ അർധരാത്രി നടുറോഡിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.

യാത്രക്കാരെ ഭീതിയിലാക്കി റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്ത് പിന്നീട് റബർതോട്ടത്തിലേക്ക് മറഞ്ഞു.

ഇതിനുപിന്നാലെയാണ് ശനിയാഴ്ചയും കാട്ടുപോത്തിനെ ചരളയിൽ കണ്ടത്. ദേശീയ പാതയിലും ജനവാസമേഖലകളിലും കാട്ടുപോത്ത് ഇറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild buffalo
News Summary - Wild buffalo again in the populated area
Next Story