Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവർഗീയ ധ്രുവീകരണത്തിന്...

വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം –തിരുവഞ്ചൂർ

text_fields
bookmark_border
വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം –തിരുവഞ്ചൂർ
cancel

കോട്ടയം: വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമമെന്നും ഖുർആൻ ഉയർത്തിക്കാട്ടി സംസ്ഥാനത്ത് വർഗീയത പടർത്താനാണ് നീക്കമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രി കെ.ടി. ജലീലിനെതിരായ യുവജന-വിദ്യാർഥി പ്രക്ഷോഭത്തെ നേരിടാൻ സി.പി.എം അനുകൂലികളായ പൊലീസുകാരെ പ്രത്യേകം നിയോഗിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സമരക്കാരുടെ തലക്ക് അടിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. നിബന്ധനകൾ കാറ്റിൽ പറത്തിയാണ് ജലപീരങ്കി പ്രയോഗിക്കുന്നത്. കൊടിയ മർദനത്തിലൂടെ പ്രതിഷേധ സമരങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൊടിയ മർദനം നടത്തിയ ഒരു സർക്കാറും നിലനിന്നിട്ടില്ലെന്ന കാര്യം പിണറായി മറക്കരുത്. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള വേഷവിധാനങ്ങളോടെയാണ് പൊലീസ് പ്രതിഷേധ സമരങ്ങളെ നേരിടുന്നത്. പൊലീസിലെ ഒരുവിഭാഗം ക്രിമിനലുകളാണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. നിയമവിരുദ്ധമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.

ജനങ്ങളെ ഇറക്കി ജലീലിനെ സഹായിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഇത് സമാധാന ജീവിതം തകർക്കാനുള്ള നീക്കമാണ്. മാധ്യമപ്രവർത്തനത്തിെൻറ കടിഞ്ഞാൺ പൊലീസിനെ ഏൽപിക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamthiruvanjoor
News Summary - CPM's attempt at communal polarization - Thiruvanchoor
Next Story