Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഎം.സി റോഡിൽ കാറുകൾ...

എം.സി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

എം.സി റോഡിൽ തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിപള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. ചങ്ങനാശ്ശേരി മുക്കാട്ടുപടി സ്വദേശി സുനിൽകുമാർ, ഭാര്യ വിധുബാല, തിരുവനന്തപുരം പൗഡിക്കോണം സ്വദേശികളായ എൻ. ത്യാഗരാജ് ശ്രീകാര്യം, ലളിതമ്മാൾ, കാർ ഡ്രൈവർ അരുണൻ എന്നിവർക്കാണ് പരിക്കേറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ കോട്ടയം ഭാഗത്തേക്ക് യാത്രചെയ്തിരുന്ന കാറും കോട്ടയം ഭാഗത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന മുക്കാട്ടുപടി സ്വദേശികളുടെ കാറുമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദിശതെറ്റി വലത്തേക്ക് മാറിയപ്പോൾ എതിർദിശയിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് എത്തിയ കാറുമായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാർ വലതുവശത്തുള്ള വീടിന്‍റെ മുറ്റത്തേക്ക് കരണം മറിഞ്ഞ് പതിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsInjuryAccident News
News Summary - Accident at kottayam
Next Story