Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉപഭോക്തൃ കമീഷൻ...

ഉപഭോക്തൃ കമീഷൻ നോഡൽ ഓഫിസർ നിയമനം: സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി വിമർശനം

text_fields
bookmark_border
ഉപഭോക്തൃ കമീഷൻ നോഡൽ ഓഫിസർ നിയമനം: സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി വിമർശനം ന്യൂഡൽഹി: ഉപഭോക്തൃ കമീഷനുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള ഫണ്ട് ഉപയോഗത്തിന് നോഡൽ ഓഫിസർമാരെ നിയമിക്കുന്നതിനുള്ള കാലതാമസത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിമർശിച്ച് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചു. 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം റിപ്പോർട്ട് സമർപ്പിച്ചതായി കേസിലെ അമിക്കസ് ക്യൂറി ആയ അഡ്വ. ആദിത്യ നരെയ്ൻ അറിയിച്ചു. 12 സംസ്ഥാനങ്ങൾ ഒഴികെയുള്ളവർ നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. കേസ് ഏപ്രിൽ 12ലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story