Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചൈനയുടെ പ്രവർത്തനങ്ങൾ...

ചൈനയുടെ പ്രവർത്തനങ്ങൾ സമാധാനശ്രമത്തെ ബാധിച്ചുവെന്ന് സർക്കാർ

text_fields
bookmark_border
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ചൈനീസ് സൈന്യം നടത്തിയ ശ്രമങ്ങൾ മേഖലയിലെ സമാധാനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് സർക്കാർ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് വ്യാഴാഴ്ച രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. ചൈനയുമായുള്ള അതിർത്തിപ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം അനിവാര്യമാണെങ്കിലും 2020 ഏപ്രിൽ മുതൽ ചൈന ഏകപക്ഷീയമായി നിയന്ത്രണ രേഖയിൽ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മേഖലയിലെ സമാധാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ ഇരു സൈന്യവും ചർച്ച തുടരണമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story