Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേക്കടിയിൽ...

തേക്കടിയിൽ സന്ദർശകർക്ക് അനുമതി

text_fields
bookmark_border
കുമളി: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിനോദ സഞ്ചാരികൾക്കായി തേക്കടിയുടെ വാതിലുകൾ തുറന്നു. കോവിഡ് ജാഗ്രതയെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ അടച്ച തേക്കടി, ശനിയാഴ്ച നിയന്ത്രണങ്ങളോടെ തുറന്നപ്പോൾ സഞ്ചാരികൾക്കെന്നപോലെ വിനോദസഞ്ചാര മേഖലക്കും ആശ്വാസമായി. പെരിയാർ കടുവ സങ്കേതത്തിലെ തേക്കടിയിൽ ആദ്യ ഘട്ടമായി തടാകത്തിലെ ബോട്ട് സവാരി മാത്രമാണ് ആരംഭിച്ചത്. രാവിലെ 9.30നും വൈകീട്ട് 3.30നും മാത്രമാണ് ഇപ്പോൾ ബോട്ട് സവാരി. വനമേഖലയിലൂടെയുള്ള മറ്റ് ഇക്കോ ടൂറിസം പരിപാടികൾ ആരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.ബോട്ട് സവാരി മാസങ്ങൾക്കുശേഷം പുനരാരംഭിക്കാനായത് ആശ്വാസമായെങ്കിലും നിരക്കുകളിൽ 50 ശതമാനത്തോളം വർധന ഏർപ്പെടുത്തിയത് തിരിച്ചടിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story