Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിസ്‌മയ കേസ്‌:...

വിസ്‌മയ കേസ്‌: ആളൂരിനെ വേണ്ടെന്ന്‌ കിരൺകുമാർ, കേസ് ഒഴിയില്ലെന്ന്‌ ആളൂർ

text_fields
bookmark_border
വിസ്‌മയ കേസ്‌: ആളൂരിനെ വേണ്ടെന്ന്‌ കിരൺകുമാർ, കേസ് ഒഴിയില്ലെന്ന്‌ ആളൂർ
cancel

കൊല്ലം: ബി.എ.എം.എസ്‌ വിദ്യാർഥിനി വിസ്‌മയയുടെ മരണത്തിൽ ജയിലിലായ ഭർത്താവ് കിരൺകുമാറിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തുടർന്ന് കൊല്ലം സെഷൻസ്‌ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിെവച്ചു. ഒാൺലൈനായി നടന്ന വാദം കേൾക്കലിൽ ബി.എ. ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് കിരൺ കുമാർ നിലപാടെടുത്തതാണ് അപ്രതീക്ഷിത രംഗങ്ങൾക്ക് വഴിവെച്ചത്. പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രൻ ഹാജരാകുകയും ബി.എ. ആളൂരിനെ അഭിഭാഷക സ്ഥാനത്തുനിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച്‌ ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകൻ പുതിയ വക്കാലത്ത്‌ സമർപ്പിച്ചു. എന്നാൽ, ബി.എ. ആളൂരും കിരണിനുവേണ്ടി ഒാൺലൈനിൽ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താൻ പിന്മാറില്ലെന്ന്‌ ആളൂർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന്‌ ജില്ല സെഷൻസ്‌ ജഡ്‌ജി ജയകുമാർ ജാമ്യാപേക്ഷ 31ന്‌ വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kiran Kumarvismaya caseBA Alur
News Summary - vismaya case: Kiran Kumar, who does not want Alur
Next Story