Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാളകം കൊലപാതകം:...

വാളകം കൊലപാതകം: കസ്റ്റഡിയിലെടുത്തവരെ ആദ്യം വിട്ടയച്ചു; പിന്നീട് വിളിച്ചുവരുത്തി ചോദ്യംചെയ്തു

text_fields
bookmark_border
വാളകം കൊലപാതകം: കസ്റ്റഡിയിലെടുത്തവരെ ആദ്യം വിട്ടയച്ചു; പിന്നീട് വിളിച്ചുവരുത്തി ചോദ്യംചെയ്തു
cancel

അഞ്ചൽ: വാളകത്ത് വീട്ടിനുള്ളിൽ നിർമാണത്തൊഴിലാളി കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്നേദിവസം കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു.

സംഭവസമയം വീട്ടിലുണ്ടായിരുന്ന രാജീവ്, അഭിലാഷ്, ഷാജി എന്നിവരെയാണ് വിട്ടയച്ച ശേഷം പിന്നീട് വിളിച്ചുവരുത്തിയത്.

ഇവരോടൊപ്പം സംഭവദിവസം രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിെൻറ വിശദാംശങ്ങൾ അറിയുന്നതിനും കൂടുതൽ പ്രതികളുണ്ടോയെന്നും അറിയുന്നതിനാണ് ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

സംഭവത്തിൽ വേറെ പ്രതികളുണ്ടോയെന്നുള്ള വിവരം അന്വേഷിച്ചുവരികയാണെന്ന് ഇൻസ്പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamvalakamvalakam murder
Next Story