Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightസിവിൽ സർവീസെന്ന 'ഫയർ'...

സിവിൽ സർവീസെന്ന 'ഫയർ' കെടാതെ കാത്ത ആ കൂട്ടുകാരെ തേടി ആശിഷ് വീണ്ടുമെത്തി

text_fields
bookmark_border
ashish das
cancel
camera_alt

ആശിഷ്ദാസ് ഐ.എ.എസ് പത്തനാപുരം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം

കുന്നിക്കോട്: അഗ്നിശമന സേനയില്‍നിന്ന് സിവിൽ സർവിസ് പദവിയിലേക്ക് ഉയര്‍ന്ന ആശിഷ് ദാസ് പത്തനാപുരം ഫയർ സ്റ്റേഷനിലെത്തി. ഉത്തരാഖണ്ഡിലെ മുസൂറിയിൽ സിവിൽ സർവിസ് അക്കാദമിയിലെ ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ആശിഷ് ഭാര്യ സൂര്യയോടൊപ്പമാണ് പഴയ സഹപ്രവർത്തകരെ കാണാൻ സ്റ്റേഷനിലെത്തിയത്.

മണിപ്പൂരില്‍ അസി. കലക്ടറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആശിഷ് എത്തിയത്.

ഫയർ സർവിസിൽനിന്ന് ആദ്യമായി സിവിൽ സർവിസിൽ എത്തിയതിന് പ്രത്യേക പരിഗണനയും അനുമോദനവുമാണ് അക്കാദമിയിൽനിന്ന് ലഭിച്ചതെന്ന് ആശിഷ്‌ പറഞ്ഞു. കേരള ഫയർ ആൻഡ് റെസ്ക്യൂ ഡി.ജി.പി ഡോ. സന്ധ്യയെയും നേരില്‍ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashishdascolleagues
News Summary - ashishdas came to see his old colleagues
Next Story