Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ഥാനാർഥിയാര്?...

സ്ഥാനാർഥിയാര്? മതിലുകൾ കാത്തിരിക്കുന്നു

text_fields
bookmark_border
സ്ഥാനാർഥിയാര്? മതിലുകൾ കാത്തിരിക്കുന്നു
cancel
camera_alt

സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് മതിലിൽ വെള്ളപെയിൻറടിച്ച് വിജയിപ്പിക്കുക എന്നുമാത്രം എഴുതിയ നിലയിൽ. കൊല്ലം കടവൂർ പള്ളിക്ക് സമീപം മതിലിൽ ഡിവിഷനിൽ നിന്നുള്ള കാഴ്ച

കൊല്ലം: സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായതിനാൽ ചില്ലറയൊന്നുമല്ല വീർപ്പുമുട്ട്. സ്ഥാനാർഥിയുടെ പേരൊഴികെ ബാക്കിയെല്ലാം എഴുതി കാത്തിരിക്കുകയാണ് മതിലുകൾ. മുഖച്ചിത്രം ചേർക്കാനും പേരെഴുതി ചേർക്കാനുമുള്ള കളങ്ങൾവരെ റെഡി.

കോൺഗ്രസ് ബുക്ക് ചെയ്ത ചുവരുകൾക്കാണ് ഒറ്റപ്പെടൽ ഏറെയും. തെരഞ്ഞെടുപ്പിന് ഒരുമാസം പോലും ഇനിയില്ല. പത്രിക സമർപ്പണം കഴിഞ്ഞ് കളത്തിലിറങ്ങിയാൽ വിരലിലെണ്ണാവുന്ന ദിവസം. ഇതിനിടെ എവിടെയെല്ലാം ഓടിയെത്തണം. കണ്ടെയ്ൻമെൻറ് സോണുകളിലും കോവിഡ് വ്യാപനമുണ്ടായ സ്ഥലങ്ങളിലുമുള്ള സ്ഥാനാർഥികളാണെങ്കിൽ പറയുകയും വേണ്ട.

ജില്ലയിൽ എൽ.ഡി.എഫും യു.ഡി.എഫും പലയിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥിത്വം ഉറപ്പാക്കിയവർക്കാകട്ടെ ഇതുകൊണ്ട് പ്രചാരണത്തിനിറങ്ങാനും വയ്യ. ബുക്ക് ചെയ്ത ചുവരുകളിലെല്ലാം എഴുത്ത് മുറക്ക് നടക്കുന്നുണ്ട്. പ്രചാരണം ഇക്കുറി വെർച്വലാണെങ്കിലും പരമ്പരാഗത ചുവരെഴുത്തിന് പ്രതാപം നഷ്ടമായിട്ടില്ലെന്നാണ് ചുവരുകളായ ചുവരുകളെല്ലാം പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateGraffitiPanchayat election
Next Story