Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫണ്ടില്ലെന്ന് പറഞ്ഞ്...

ഫണ്ടില്ലെന്ന് പറഞ്ഞ് മുറിക്കുന്നത് നീട്ടി, മരച്ചില്ല റോഡിന് കുറുകെ ഒടിഞ്ഞുവീണു

text_fields
bookmark_border
ഫണ്ടില്ലെന്ന് പറഞ്ഞ് മുറിക്കുന്നത് നീട്ടി, മരച്ചില്ല റോഡിന് കുറുകെ ഒടിഞ്ഞുവീണു
cancel
camera_alt

കിഴക്കേകല്ലട ഓണമ്പലം കശുവണ്ടി ഫാക്ടറിക്കു സമീപം റോഡിന് കുറുകെ ഒടിഞ്ഞുവീണ

കൂറ്റന്‍ മാവിന്‍റെ ശിഖരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു

കിഴക്കേകല്ലട: ഓണമ്പലം കശുവണ്ടി ഫാക്ടറിക്ക് സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റന്‍ മാവിന്‍റെ ശിഖരം റോഡിന് കുറുകെ ഒടിഞ്ഞുവീണു. എതിര്‍വശത്തുണ്ടായിരുന്ന കടയുടെയും സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്‍റെയും മുകളിലേക്കാണ് മാവ് വീണത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് മാവിന്റെ വലിയശിഖരം വീണത്. കുണ്ടറ-പള്ളിമുക്ക്-ചിറ്റുമല റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തി മരക്കൊമ്പ് റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.Onambalam cashew factory

അപകടാവസ്ഥയിലായിരുന്ന മാവ് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ജില്ല ദുരന്തനിവാരണ അതോറിറ്റിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. മാവ് മുറിച്ചുമാറ്റുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നെങ്കിലും ഫണ്ടില്ലെന്ന ന്യായം പറഞ്ഞാണ് നീട്ടിക്കൊണ്ട് പോയത്. ആളൊഴിഞ്ഞ നേരത്ത് മരക്കൊമ്പ് വീണതിനാലാണ് അത്യാഹിതം ഒഴിവായത്. ഓണമ്പലം വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജുലോറന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാവിന്റെ ബാക്കി ഭാഗംകൂടി അടിയന്തരമായി മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് വാര്‍ഡംഗം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onambalam cashew factory
News Summary - Onambalam cashew factory
Next Story