Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകാടിറങ്ങിയ ഒറ്റയാന്‍...

കാടിറങ്ങിയ ഒറ്റയാന്‍ പാതയോരത്ത്; ജാഗ്രതയില്‍ നാട്ടുകാര്‍

text_fields
bookmark_border
കാടിറങ്ങിയ ഒറ്റയാന്‍ പാതയോരത്ത്; ജാഗ്രതയില്‍ നാട്ടുകാര്‍
cancel
camera_alt

കഴിഞ്ഞദിവസം പകല്‍ കുളത്തൂപ്പുഴ അമ്പതേക്കര്‍ പാതയോരത്ത് എത്തിയ ഒറ്റയാന്‍

കുളത്തൂപ്പുഴ: ശെന്തുരുണി വനമേഖലയില്‍നിന്ന് കാടിറങ്ങിയ ഒറ്റയാന്‍ കഴിഞ്ഞദിവസം പകല്‍ അമ്പതേക്കര്‍ പാതയോരത്തെത്തിയത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സമീപത്തെ തേക്കു തോട്ടത്തിനുള്ളില്‍ കാട്ടാനയുടെ സാന്നിധ്യം വഴിയാത്രക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞത്.

കുട്ടിവനത്തില്‍ നിന്നിരുന്ന ആന പ്രധാന ക്രമേണ പാതയുടെ അടുത്തേക്കെത്തിയതോടെ പാതയിലൂടെ എത്തിയവര്‍ അകലേക്ക് മാറിനിന്നു. ആളുകളുടെ ഒച്ചയും ബഹളവും ഏറിയതോടെ ഒറ്റയാന്‍ സമീപത്തെ കുട്ടിവനത്തിലേക്ക് കയറി.

പ്രദേശത്ത് കിഴക്കന്‍കാറ്റ് വീശിയടിക്കുന്നതിനാല്‍ ഇടതൂര്‍ന്ന വനത്തില്‍ ആന നിലയുറപ്പിക്കില്ലെന്നാണ് കരുതുന്നത്. എതുസമയത്തും പ്രധാന പാതയോരത്തേക്ക് കാട്ടാന തിരികെ എത്താന്‍ സാധ്യതയുണ്ടെന്നതിനാൽ നാട്ടുകാര്‍ ജാഗ്രതയിലാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant
News Summary - wild elephant in roadside
Next Story