Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകായലിൽ ചളിഖനനം തകൃതി

കായലിൽ ചളിഖനനം തകൃതി

text_fields
bookmark_border
Mud mining
cancel
camera_alt

ആദിച്ചനല്ലൂർ പഞ്ചായത്തിലെ ചേറുകായലിൽ നടക്കുന്ന ചെളിയെടുപ്പ്

കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിനോട് ചേർന്നുള്ള കായലിൽ ചളിയെടുപ്പ് സജീവമായിട്ടും പൊലീസ്, റവന്യൂവകുപ്പുകൾ മൗനത്തിൽ. രാപകൽ വ്യത്യാസമില്ലാതെ ടൺകണക്കിന് ചളിയാണ് കടത്തുന്നത്. നെടുമ്പന പഞ്ചായത്തിലെ കുണ്ടുമണിനോട് ചേർന്നുകിടക്കുന്ന കായലിന്‍റെ ഈ ഭാഗം ആദിച്ചനല്ലൂർ വില്ലേജിന്റെയും തഴുത്തല വില്ലേജിന്റെയും അതിർത്തികൾ പങ്കിടുന്നു.

കായലിന്റെ പരിസരപ്രദേശങ്ങളിൽ നിരവധി നിർധന കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ മിക്കവരുടെയും പുരയിടങ്ങൾ ഇതിനകം കായലിലേക്ക് ഇടിഞ്ഞമർന്നു. പുരയിടങ്ങളിൽ നിന്നിരുന്ന കായ്ഫലമുള്ള തെങ്ങുകളും മരങ്ങളും കായലിൽ അകപ്പെട്ടു. മിക്ക വീടുകളുടെയും ഭിത്തി പൊട്ടി കേടുപാടുകൾ സംഭവിച്ചു. നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നു. ചളിയെടുപ്പിനെതിരെ മുമ്പ് പല തവണ അധികൃതർ നടപടികൾ എടുത്തെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:embankmentMud mining
News Summary - Mud mining in the embankment
Next Story