Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightസ്കൂട്ടറിൽ എത്തിയവർ...

സ്കൂട്ടറിൽ എത്തിയവർ യുവതിയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
snatch
cancel

കൊട്ടാരക്കര: വയക്കൽ സ്വദേശിനിയായ പിന്നാക്ക വികസന കോർപറേഷൻ ജീവനക്കാരിയുടെ രണ്ട് പവൻ മാല സ്കൂട്ടറിൽ എത്തിയവർ കവർന്നു. പിന്നാക്ക വികസന കോർപറേഷന്‍റെ കൊല്ലത്തെ ഓഫിസിൽ ജോലിക്ക് ശേഷം വീട്ടിലേക്കു പോകവേ കഴിഞ്ഞ ദിവസം വൈകീട്ട് 6.40 ഓടെ വയക്കൽ ഗീതു ഭവനിൽ നീതുവിന്‍റെ മാലയാണ് അപഹരിച്ചത്.

വയക്കൽ-ഉമ്മന്നൂർ റോഡിൽ റേഷൻകട ഭാഗത്ത് എതിർദിശയിൽ വന്ന സ്കൂട്ടറിൽ പിന്നിലിരുന്ന ആൾ യുവതിയുടെ കഴുത്തിൽ പിടിച്ച് രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചു കടക്കുകയായിരുന്നു. മഴമൂലം ഈ ഭാഗത്ത് വൈദ്യുതി ഇല്ലായിരുന്നു. സ്കൂട്ടറിൽ വന്നവർ ഹെൽമെറ്റ് ധരിച്ച് തൂവാല കൊണ്ട് മുഖം മൂടിയിരുന്നതായാണ് യുവതി മൊഴിനൽകിയത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snatchedGold necklace
News Summary - Those who arrived on a scooter snatched gold necklace
Next Story