Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightമരത്തിൽ നിന്ന് വീണ്...

മരത്തിൽ നിന്ന് വീണ് കിടപ്പിലായ യുവാവ് സഹായം തേടുന്നു

text_fields
bookmark_border
najimudheen treatment help
cancel
camera_alt

നെജിമുദ്ദീൻ

ഇരവിപുരം: മരത്തിൽനിന്ന് വീണതിനെതുടർന്ന് എട്ടുവർഷമായി കിടപ്പിലായ യുവാവ് ചികിത്സക്ക് പണം കണ്ടെത്താനാകാതെ വലയുന്നു.

പട്ടത്താനം ദർശന നഗർ 174 ജലാലുദ്ദീൻ മൻസിലിൽനിന്ന് കരിക്കോട് ടി.കെ.എം കോളജിനടുത്ത് മാടൻകാവിന് സമീപം ചെപ്പള്ളിൽ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന ജലാലുദ്ദീെൻറയും മാജിദയുടെയും മകൻ നെജിമുദ്ദീൻ (25) ആണ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.

എട്ടുവർഷം മുമ്പ് കുണ്ടറയിലെ ഒരു വീട്ടിൽ മരം മുറിച്ചു കൊണ്ടിരിക്കെ ശക്തമായ കാറ്റിൽപെട്ട് താഴേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. പിതാവും ഒരു അപകടത്തിൽപെട്ട് ചികിത്സയിലാണ്. സ്വന്തമായുണ്ടായിരുന്നതെല്ലാം ചികിത്സക്കായി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായം കൊണ്ടാണ് കഴിഞ്ഞുപോകുന്നത്. മാതാവ് അസുഖബാധിതയായതിനാൽ ഏക സഹോദരിയാണ് പരിചരിക്കുന്നത്.

ഇപ്പോൾ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനോ മരുന്നുവാങ്ങുന്നതിനോ വീട്ടുവാടക കൊടുക്കുന്നതിനോ കഴിയാത്ത സ്ഥിതിയിലാണ്. മാതാവ് മാജിദയുടെ പേരിൽ ഫെഡറൽ ബാങ്കിെൻറ ഉമയനല്ലൂർ ശാഖയിൽ 10210100405961 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC code: FDRL0001273. ഫോൺ: 7994461872.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helperavipurampoor family
News Summary - youth fell from tree seeks help
Next Story