Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightഇവിടെയെത്തിയാൽ...

ഇവിടെയെത്തിയാൽ നീന്തിപ്പോകാം

text_fields
bookmark_border
ഇവിടെയെത്തിയാൽ നീന്തിപ്പോകാം
cancel

ഇരവിപുരം: വയനക്കുളം തൈക്കാവ് -ഒട്ടത്തിൽ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ നീന്തൽ അറിഞ്ഞിരിക്കണം. ഒട്ടത്തിൽ ഭാഗത്ത് റോഡ് ആരംഭിക്കുന്നിടത്തുനിന്ന് വയനക്കുളം വരെ റോഡ് തകർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. കാൽനടയാത്രപോലും അസാധ്യമായ നിലയിലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലാകെ കുണ്ടും കുഴിയുമാണ്. ഇതോടെ ഓട്ടോറിക്ഷകൾ സവാരി വിളിച്ചാലും പോകാറില്ല.

തകർന്ന റോഡ് പുനർനിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ പലതവണ കൗൺസിലറുമായും അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും ഒരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ഒട്ടത്തിൽനിന്ന് പട്ടാണിതങ്ങൾ മഖ്ബറക്കടുത്ത് എത്തുന്ന റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - water logged premises put people in dismay
Next Story