Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightപട്ടം നൂലിൽ...

പട്ടം നൂലിൽ കുരുങ്ങിക്കിടന്ന പരുന്തിന് രക്ഷകരായി ഫയർഫോഴ്സ്

text_fields
bookmark_border
പട്ടം നൂലിൽ കുരുങ്ങിക്കിടന്ന പരുന്തിന് രക്ഷകരായി ഫയർഫോഴ്സ്
cancel

ഇരവിപുരം: പട്ടം നൂലിൽ കുരുങ്ങിക്കിടന്ന പരുന്തിന് ഫയർഫോഴ്സ് സംഘം രക്ഷകരായി. പരിക്കേറ്റ പരുന്ത് ഇപ്പോൾ ഫയർഫോഴ്‌സിെൻറ സംരക്ഷണയിലാണ്. ശനിയാഴ്ച രാവിലെ വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം.

തെങ്ങോലകൾക്കിടയിൽ പരുന്ത് രണ്ട് ദിവസമായി കുരുങ്ങിക്കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊല്ലം അസി. സ്റ്റേഷൻ ഓഫിസർ ലാൽ ജീവിെൻറ നേതൃത്വത്തിൽ കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അടുത്തുള്ള കെട്ടിടത്തിന് മുകളിൽ ഉയരമുള്ള ഏണി സ്ഥാപിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജേഷ് ഏണിയിൽ കയറി പരുന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forcerescuetrapped in kite thread
News Summary - Fire Force rescues hawk which trapped in kite thread
Next Story